Sunday, 27 December 2015

ഒരിടത്ത്

ജീവിതത്തില്‍ യാത്ര ചെയ്യാത്തവരുമായ്ആരും ഇല്ലാലോ.ചില യാത്രകള്‍ ഓര്‍മ്മപെടുത്തലുകള്‍,പുത്തന്‍ പ്രതിക്ഷകള്‍.നമ്മള്‍ എലാവരും ഓരോ യാത്രയില്‍ ആണ് , കഥയിലെ കഥാപാത്രം അശോകനും ഏകാന്തയാത്രയില്‍ ആണ്. ഏറെക്കാലമായി ആഗ്രഹിക്കുന്നു കുറച്ചു ദിവസം മാറിനിക്കണം. തിരക്ക് പിടിച്ച ജീവിതത്തില്‍ ഒരു യാത്ര അനിവാര്യമാണെന്ന് അദേഹത്തിന് അറിയാം.
                                                 രാത്രിയില്‍ തിരിച്ചതാണ്  ബസ്സില്‍ മണിമുഴക്കത്തില്‍ അദ്ദേഹം ഉണര്‍ന്നു കണ്ട്റ്റ്റെര്‍,എന്‍റെ സ്ഥലം ആയോ ഇല്ല ആകുമ്പോള്‍ പറയാം ഇയാള്‍ എന്തിനു ചൂടാകുന്നു അല്ലെ ചൂടാക്കും ബസ്സില്‍ കയറിയപ്പോള്‍ മുതല്‍ ചോദ്യം അല്ലേ ശരിക്കും നാടുകാണാന്‍ കൊതിയകുന്നു.യാത്ര തുടര്‍ന്നു ജനലുകളിലൂടെ ദൂരത്തേക്ക്   നോക്കി  ഒരുപരിചയം കിട്ടുനില്ല.കൂടെ  ഇരിക്കുന്ന ആള്‍ എന്‍റെ ആകാംഷ കണ്ടിട്ടു ചോദിച്ചു നിങ്ങള്‍ക്ക് എവിടെയാ പോകേണ്ടത്‌ ഞാന്‍ ഈ നാട്ടുകാരന്‍, പേര് ബഷീര്‍,ഇവിടെ "ചെമ്പകകര" എവിടെ ഒരു പിടുത്തം കിട്ടുനില്ലലോ,ബഷീര്‍ അതാണോ ഇവിടെ അടുത്ത ഞാനും അവിടേയ്ക്ക്, അല്ല അവിടെ ആരെതിരക്കിയ വന്നത് ഞാന്‍ തിരയുന്ന ആളുണ്ടോന്ന്‍ നോക്കാം. കര ആകെ മാറിയിരിക്കുന്നു ഒരു പിടിത്തവും കിട്ടുനില്ല . ബഷീര്‍ നിങ്ങള്‍ ഇതുവരെയും എവിടെ നിന്ന് വന്നതാ പറഞ്ഞില്ല കുറെ ദുരത്തു നിന്ന്‍ ബഷീര്‍ ദുരം എന്ന് വെച്ചാല്‍ അറബികടാലോ ,ഹിമാലയതിലോ നിങ്ങള്‍ ഭയങ്കര രസികന്‍ ആണെലോ ,നമ്മള്‍ തമാശ പറയില്ല നിങ്ങള്‍ക്ക്‌ അങ്ങനെ തോനിയോ. ബഷിര്‍.  എന്‍റെ നാട്ടില്‍ വന്നിട്ട് എവിടെ എന്ന് ചോദിച്ചാല്‍ എന്ത് പറയും ഇപ്പോള്‍ വരുന്നത് ഡല്‍ഹിയില്‍ നിന്ന്‍വരവിന് ഉദ്ദേശം പറയാം.ഇവിടെ ദാസിനെ  അറിയോമോ മേലെപാടത്ത് അവിടെ പോകണം .ബഷീർ  അറിയാം അവിടെയാണോ നിങ്ങൾക്ക് പോകേണ്ടത് എങ്കിൽ എന്റെകൊടെ വരൂ. തന്റെ നാട്ടിൽ വീണ്ടും അശോകൻ കാലുകുത്തി. അവര്‍ ദാസിന്‍റെ വിട്ടിലേക്ക് പോകുന്നു, വീട്ടില്‍ മുറ്റത്ത്‌ നിന്ന് ഒറക്കെ വിളിച്ചു ഡാ ദാസാ ബഷീര്‍ നിങ്ങള്‍ എന്താ കട്ടുന്നത്ത് കാല്ലിംഗ് ബെല്‍ ഇലെ നാട്ടില്‍ അറിയപ്പെടുന്ന കുടുംബം ഞാന്‍ ഒറക്കെ വിളിച്ചു ദാസാ ആരോ കതക്‌ തുറന്നപോള്‍ ചോദിച്ചു ദാസന്‍, ഇല്ലെ ,നിങ്ങള്‍ ആരാ,ഞാന്‍ ആരാണ് അറിയണോ  അതോ ദാസിനെ കാണാന്‍  അവര്‍  ചോദിച്ചു സ്വഭാവത്തിനു ഒരു മാറ്റവും കണ്ടില്ല,ഗിരിജ നീ പൊയ് ദാസിനെ വിളിക്കൂ ,ഗിരിജ ഇതിനിടയില്‍ എന്‍റെ പേരും മനസിലാക്കിയില്ലേ ദാസേട്ടാ ആരോ വിളിക്കുന്നു ഇപ്പോള്‍ ഇവള്‍ ചേട്ടന്‍ വിളിക്കു പണ്ടേ ഡാ ഫ്രാങ്ങു എന്നെ വിളിക്കൂ.ദാസ്‌ വരുന്നു  ആരാ മനസിലായില്ല ,അവിടെ നിന്ന്‍ നോക്കിട്ട ഒന്നുകില്‍ ഞാന്‍ അങ്ങോട്ട,ഇല്ലെങ്ങില്‍ നീ എങ്ങോട്ട് വാ ഫ്രാങ്ങു. ഇരുവരും അടുത്ത് ചെന്ന് നിനക്ക് മനസിലായില്ല നോക്കു അവര്‍കെട്ടിപിടിച് ഡാ അളിയാ ഇത്രയും കാലം ഇവിടെ ആയിരുന്നു.  ദാസ്‌ നിനക്ക് മനസിലയോ ഗിരിജെ നമ്മുടെ പുണ്യാളന്‍ പറ ഇത്രയും കാലം നീ ഇവിടെ ആയിരുന്നു അതെല്ലാം പറയാം . നിന്‍റെ വിട് കാട്ടിത്തന്നത് ഈ ബഷീര്‍ ആണ്. ദാസ്‌,എനിക്കറിയാം നമ്മുടെ ബഷീര്‍ . പഴയകാല സുഹൃത്തിനെ കണ്ടു മുട്ടിയ സന്തോഷത്തില്‍ ഇരുവരും ദാസിന്‍റെ വീട്ടില്‍ താമസിച്ചോ . അശോകന്റെ വന്നത് തന്റെ കുട്ടിക്കാലം ചിലവഴിച്ചത് ഈ നാട്ടിൽ ആയിരുന്നു   ഇവിടെ തിരുച്ചു വരുവാനും പഴയ ചില ഓര്‍മ്മകള്‍ തട്ടിഎടുക്കാനും.ബഷീര്‍ ഞാന്‍ പോകട്ടെ നിങ്ങള്‍ പഴയ കൂട്ടുകാര്‍ .. അശോകന്‍ അങ്ങനെ പോവലെ നാളെ രാവിലെ ഇങ്ങുവരണം,ദാസ്‌   നിനക്ക് ഒരു മാറ്റവും ഇല്ലാലോ ആരെകണ്ടാലും ഒരു പരിചയം സ്ഥാപിക്കും പിറ്റേ  ദിവസം ദാസിനെയും കൂട്ടി ബഷിരിന്റെ വീട്ടില്‍ പോകുന്നു ,ബഷീര്‍ നമ്മള്‍ അങ്ങോട്ടു വരന്‍ തുടങ്ങുയയിരുന്നു അപ്പോഴേക്കും ഇങ്ങു വന്നല്ലോ,ഇവന്റെ  സ്വഭാവം ഇങ്ങനെയ ആരുമായും  കൂടുകുടും അത് എവിടെച്ചെന്നാലും . ബഷിര്‍ന്റെ കുടുംബതില്‍നിന്നും  അവര്‍ മുവരും പുറത്തു പോകുന്നു.അശോകന്‍ വളര്‍ന്ന നാടാണിത്,വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തന്‍റെ തറവാടും കാണാന്‍.അശോകന്‍ പറയുന്നു  ദാസ ഇവിടെ  അല്ലെ നമ്മള്‍ കളിച്ചു നടന്നത് അകെ മാറിപൊയ്.നമ്മുടെ കുട്ടികാലം എന്തായിരുന്നു ,ദാസന്‍ ,ഞങ്ങള്‍ ആദ്യമായി ഈ കണ്ടതില്‍ അച്ഛന്റെയും അമ്മയുടെയും കൂടെ വരുമ്പോള്‍ ആദ്യം കണ്ടുമുട്ടിയത്‌.എന്‍റെ  തറവാട് ഇപ്പോഴും ഉണ്ടാലോ ആദ്യം അവിടെ പോകാം. നിന്‍റെ വരവും കാത്തു ഞങ്ങള്‍ പ്രേതിക്ഷിച്ചു ഇരിക്കും തെക്കിടെത്തെ ആ കുട്ടി യാണ് ഈ വീട് തുത്തു വരുനതെല്ലാം എന്നിട്ട് താക്കോല്‍ എന്നെ ഏല്പിക്കും. വര്‍ഷങ്ങള്‍ക്കു ശേഷം അശോകന്‍ തന്‍റെ തറവാട്ടില്‍ താമസം തുടങ്ങി  അവര്‍ മൂവരും നേരം പങ്കിടുന്നതെല്ലാം അവിടെ. വീടിനു മുന്‍പിലെ പുഴയില്‍ കുളിച്ചു നദിയിലൂടെ പോകുന്ന നാടന്‍കെട്ടുവള്ളങ്ങളും അദ്ധേഹത്തെ ഒരു നിമിഷം  പഴയകാലം ഓര്‍മയില്‍ വന്നു . ബഷീര്‍ അപ്പൊ നിങ്ങളുടെ വീടാ ഞാന്‍ ഈ പുഴയില്‍ ചിലപ്പോള്‍ ചൂണ്ട ഇടാന്‍ വരാറുണ്ട്.ദാസേ നിനക്കൊര്മയിലെ നമ്മുടെ ഓണം ഈ മാവില്‍ ഉഞ്ഞാല്‍ കെട്ടിയും  ,മുറ്റത്ത്‌ അത്തപൂവിടുന്നതും എല്ലാവര്‍ക്കും സദ്യ ഒരുക്കുന്നതും എന്താ കാലം. മുറ്റത്തെ മാവിലെ കല്ലെറിയുമ്പോള്‍  അച്ഛനും അമ്മയും ഓടിക്കും മാങ്ങാ പഴുപിച് കഴിച്ചത്തും രുചി ഈപോഴും നാവില്‍ നിന്ന്‍ മറുന്നെ ഇല്ല.ഈ മാവിന്‍ചുവട്ടില്‍ ഇരുന്നു ഞങ്ങളുടെ കുട്ടികാലത്ത് കുറെ സ്വപ്നങ്ങള്‍ കാണാറുണ്ടയിരുനു.,  ആകാലത്തിലൂടെ.....
                                    ഞങ്ങള്‍ ഒരുമിച്ച് വടക്കപാടത്തിലെ വരമ്പിലൂടെ  ഓടിനടക്കും,ചെളികള്‍ വാരി എറിഞ്ഞും മീനുകളെയും പക്ഷികളെയും കണ്ടും ഉത്സവങ്ങളിലും പങ്കെടുക്കാനും  പോകുമായിരുന്നു.അതെ അശോക നമ്മള്‍ ആദ്യമായ് വിദ്യാലയത്തില്‍ പോയതോര്‍മയുണ്ടേ പിന്നെ അതുമറക്കാന്‍ പറ്റുമോ.  ബഷിരെ ഞങ്ങളെ ക്ലാസ്സില്‍ ചേര്‍ന്ന സമയം   കുറച്ചു പിള്ളേരെ അറിയാം ,ചിലര്‍ അക്കരെ കരയില്‍ ഉള്ളവാര്‍ അവിടെ അധ്യാപിക ക്ലാസ്സില്‍  വന്ന്‍ ഓരോരത്തരെയും  പരിചയപെട്ടു അച്ഛനും അമ്മയും ഞങ്ങളെ അവിടെ ഇരുത്തി അവര്‍ പുറത്ത്‌ കാത്തിരിക്കും എന്ന് കരുതി ഞാന്‍ വെറുതെ ജനലുകള്‍ക്കിടയില്‍ നോക്കുമ്പോള്‍ അവര്‍ പോകുന്നത് കണ്ടു ,  കരഞ്ഞു കൊണ്ടേ പിറകെ ഓടി അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചു നിന്നുതും  അച്ഛന്‍ തിരികെ ക്ലാസ്സില്‍ കൊണ്ട് വിട്ടു എന്നിട്ട് പറഞ്ഞു ഇതാണ് നിങ്ങളുടെ പുതിയ ലോകം  ഇവിടെ പഠിച്ചു വലിയവന്‍ ആകണം .അകപാടെ ഒരു വിഷമം  ചില പരിചയമില്ലാത്ത മുഖങ്ങള്‍ അങ്ങനെ മണ്ണില്‍ അക്ഷരങ്ങള്‍ എഴുതിയും സ്ലേറ്റും പെന്‍സിലും ഉപയോഗിച്ചതും ഓര്മയിലെ ചില നിമിക്ഷങ്ങള്‍ കാക്ക തണ്ട് ഉപയോഗിച്ചും അക്ഷരങ്ങള്‍ മയിക്കാനും പാടത്തു   കാക്ക തണ്ടുകള്‍ കാണുമ്പോള്‍ അത് പറിച്ചു  കൂട്ടുകാര്‍ക്ക് പങ്കുകൊടുത്തതും ഓര്‍മയില്‍.അവര്‍ വീണ്ടും നടന്നു പോകുന്നു.വിഷുവും ഓണവും കഥകള്‍ പറഞ്ഞും സമയം പോയതറിഞ്ഞില്ല.അശോകന്‍ ദാസിന്‍റെ വിശേഷങ്ങള്‍ ചോദിച്ചറിയുന്നു , അപ്പോള്‍  ഒരു രസകരമായ സംഭവം ഓര്‍മയില്‍ വന്നു ദാസന്‍ ഗിരിജയെ കല്യാണം കഴിച്ച കഥ അറിയാമോ ബഷീര്‍, ഇല്ല കല്യാണത്തില്‍ പങ്കെടുതിടുണ്ടേ എന്നല്ലാതെ വെറ എന്താറിയാല്‍ , എങ്കില്‍ ആ കഥ ഞാന്‍ പറയാം എന്ന് അശോകന്‍   ഏട്ടാ ക്ലാസ്സില്‍ വച്ച ഇവന്‍ അവളെ കാണുന്നത് തലയില്‍ പ്രണയം എന്നറിയില്ല ഗിരിജെ മാത്രം ഇവന്റെ ശ്രദ്ധ.  .അശോകന്‍ ,എന്നും ഇവന്‍ വേറെ ആരുടെയും കാര്യം ചോദിക്കില്ല ഗിരിജയുടെ കാര്യംഇപ്പോഴും പറയുന്നത് പുസ്തകത്തിലെ  സംശയങ്ങള്‍ ചോദിക്കുന്നത് അവളുടെ മാത്രം ഞാന്‍ വന്നിലെന്കിലും അവള്‍ വന്നോ തിരക്കും,ഒന്ന് വിളിച്ചു ചോദിക്കല്‍ ഫോണ്‍ ഇല്ലാലോ എന്ത് ചെയ്യുവാന്‍  അങ്ങനെ ഇവന്‍റെ വിഷമം മനസിലാക്കി ഞാന്‍ അവളോട്‌ പൊയ് ചോദിച്ചു ആ നീല ഷര്‍ട്ട് കാരന്‍  എന്നും  നിന്നെ തിരക്കും എന്താ കാര്യം അവള്‍ എന്നെ കൊന്നില്ല എന്നുളൂ എന്ന് കാണുമ്പോഴും എന്‍റെ ചോദ്യം തുടര്‍ന്ന് അവള്‍ ആ ചോദ്യം കണക്ക് ടീച്ചറിനോട പറഞ്ഞത് ഞാന്‍ അറിഞ്ഞില്ല  അവസരം കിട്ടിയപോള്‍ ഒരു ചോദ്യത്തിന് മറുപടി പറഞ്ഞില്ല എന്ന് പറഞ്ഞു തല്ലുകിട്ടി  ഒപ്പം ടീച്ചര്‍ നീ വേറെ ചോദ്യമായ് നടക്കേണ്ട മനസ്സിലായോ  അങ്ങനെ ഭുഗോളതിന്റെ സ്പന്ദനം കണക്കില്‍ ആണെന്ന് ഞാന്‍ മനസിലാക്കിയത് .എനിക്ക് ഇത്തിരി സംസാര പ്രിയന്‍ ആയതുകൊണ്ടേ  എവിടെ ശബ്ദം ഉണ്ടായാലും ടീച്ചര്‍ വിളിക്കുന്നത് എന്നെ,ഞാന്‍ എഴുനെല്‍ക്കുമ്പോള്‍ എന്‍റെ മുഖാത്ത്‌ എല്ലാരും ശ്രദ്ധിക്കുനപോള്‍ ഇവന്‍ അവളെ നോക്കിയിരിക്കും,അവള്‍ ദാസിനെ നോക്കിയാല്‍  എന്നെ വിളിച്ചു കാണിക്കും എന്തോകാലം  ഓരോ കാര്യങ്ങള്‍ ഓര്‍ത്ത്‌  ,വീട്ടില്‍ എത്തുന്നത്‌ വരെ ഇവന്‍ എന്നെ കളിയാക്കും  . ദാസ്‌ ഞാന്‍ പറയാം ഇവന്‍ നാടകം പരിശീലനത്തിനു പോകും  കൂടെ ഞാനും പോകും തൊട്ടടുത്ത് ഗിരിജ പാട്ടുപാടാന്‍ വരും അങ്ങനെ ഞങ്ങള്‍ അടുത്തു. അവള്‍ എന്‍റെ ഭാര്യയായി . ജീവിതത്തില്‍ ഞാന്‍ ഏറെ ആഗ്രെഹിക്കും ആ ബാല്യകാലത്തിനായ്‌ . അതെല്ലാം പോട്ടെ  ഇത്രയും കാലം നീ എവിടെയായിരുന്ന നിന്‍റെ കുടുംബം  ,
                                  അശോകന്‍:- ആത്മസംതൃ പ് ത്തിക്കു വേണ്ടി ഞാൻ ഇവിടെ എത്തിയത്.  യാത്രയിൽ ആയിരുന്നു  നാട് മുഴുവന്‍ ചുറ്റിതിരിഞ്ഞു൦   നമ്മുടെ സുഹൃത്തുകളുടെ അടുക്കല്‍ പോയും കുറെ കാലം നടന്നു . ഈ  ജീവിതത്തിൽ ഓരോന്നിന്റെ പിറകെ ഓട്ടമാണ് ഓരോന്നും കേട്ടിപടുക്കാനും പണത്തിനും പധവിക്കുവേണ്ടിയും ആ ഒട്ടതുനോടുവിൽ നാം മനസിലാക്കുന്നത് ഇതിൽ കര്യമില്ലന്നു അപ്പോയെക്കും പ്രായം കടന്നുപോകും  ,അവസാനം  ഏകാന്തതയിൽ ഓർക്കും പിന്നിട്ട വഴികൾ ,ആ ഓർമയിൽ വീണ്ടും ഒരു യാത്ര,മടക്കയാത്ര .. ജീവിത൦ എവിടെ നിന്ന് തുടങ്ങിയോ അവിടേക്ക്, ബാല്യത്തിൽ തിരിച്ചെത്തണം എന്ന് ആഗ്രെഹിക്കും അറിയാതെ നാം പിറവിയെടുത്ത ആ ഭുമിയിലേക്ക്, ഇനിയുള്ള കാലം കഴിച്ചുകൂട്ടാൻ,ജീവിതത്തിനും മരണത്തിനും കുറെ  വേഷങ്ങൾ, അവസാനം നാം എവിടെ തുടങ്ങി അവിടെ തിരിച്ചുവരും  ...   ജീവിതത്തില്‍ ഏകാന്തതയില്‍ കാത്തിരുക്കും പുതിയ ജന്മത്തിന്റെ യാത്രക്കായി .........
                                                        
                                                                                                ബിനീഷ്ആലക്കരെത്ത്.

No comments:

Post a Comment

ഒരിടത്ത്

ജീവിതത്തില്‍ യാത്ര ചെയ്യാത്തവരുമായ്ആരും ഇല്ലാലോ.ചില യാത്രകള്‍ ഓര്‍മ്മപെടുത്തലുകള്‍,പുത്തന്‍ പ്രതിക്ഷകള്‍.നമ്മള്‍ എലാവരും ഓരോ യാത്രയില്‍ ആണ...